1934 മാര്ച്ച് 31 .
നാലപ്പാട്ട് തറവാട്ടില് മാതൃത്വത്തിന്റെ കവയിത്രി ബാലാമണിയമ്മയുടെ മകളായി ജനിച്ചു...
മഹത്തായ പൈതൃകം......
മാധവിക്കുട്ടി എന്ന അമ്മമ്മയുടെ കൊച്ചു കമലായി , നാലുകെട്ടിന്റെ ഇരുള് വീണ അകത്തളങ്ങളില്‍ അന്ധവിശ്വാസങ്ങളുറങ്ങുന്ന സർപ്പക്കാവില്‍ പൂക്കളോടും പൂമ്പാറ്റകളോടും കളിച്ചു വളര്ന്ന ബാല്യം ...
പിന്നെ.കല്ക്കത്തയിലെ രാജവീഥി -
കളിൽ മഴവില്ലിന്റെ സപ്തവർണ്ണങ്ങളിലിഞ്ഞ ആമിയുടെ കൗമാരം . ..
തീക്ഷ്ണമായ പ്രണയ ഭാവങ്ങള് അഗ്നി സ്ഫുലിംഗങ്ങളായി .....
അവളുടെ മിഴികളില് .....ഭാവങ്ങളില് .....ഗൃഹാതുരത്വം നൊമ്പരം ചാലിച്ച കവിതകളില്..... ഒടുവില്
വാർദ്ധക്യത്തിന്റെ നിഴല് വീണ സായന്തനങ്ങളില് ഒരഗ്നി ശലഭമായി ...
പ്രണയത്തിന്റെ ഹോമാഗ്നിയില് ഹവിസ്സായി
സ്വയം അര്പ്പിക്കുകയായിരുന്നില്ലേ ?
ജീവനിലുടനീളം തേടിനടന്ന തീക്ഷ്ണമായ പ്രണയം, തികച്ചും ആകസ്മികമായി കാല്പാദങ്ങളില് സ്പർശിച്ചപ്പോള് ........
ഒരു നിമിഷം .....നദി വഴിമാറി ഒഴുകുകയായിരുന്നു ..... ഇളം തെന്നല് ഹിമവാതമമായി മാറുകയായിരുന്നു ...അതെ, ഇപ്പോള് തിരിച്ചറിയുന്നു .... ഒരഗ്നി ശലഭമായി ...പ്രണയത്തിന്റെ ഹോമാഗ്നിയില് ഹവിസ്സായി സ്വയം അര്പ്പിക്കുകയായിരുന്നില്ലേ ?
നാലപ്പാട്ട് തറവാട്ടില് മാതൃത്വത്തിന്റെ കവയിത്രി ബാലാമണിയമ്മയുടെ മകളായി ജനിച്ചു...
മഹത്തായ പൈതൃകം......
മാധവിക്കുട്ടി എന്ന അമ്മമ്മയുടെ കൊച്ചു കമലായി , നാലുകെട്ടിന്റെ ഇരുള് വീണ അകത്തളങ്ങളില്‍ അന്ധവിശ്വാസങ്ങളുറങ്ങുന്ന സർപ്പക്കാവില്‍ പൂക്കളോടും പൂമ്പാറ്റകളോടും കളിച്ചു വളര്ന്ന ബാല്യം ...
പിന്നെ.കല്ക്കത്തയിലെ രാജവീഥി -
കളിൽ മഴവില്ലിന്റെ സപ്തവർണ്ണങ്ങളിലിഞ്ഞ ആമിയുടെ കൗമാരം . ..
തീക്ഷ്ണമായ പ്രണയ ഭാവങ്ങള് അഗ്നി സ്ഫുലിംഗങ്ങളായി .....
അവളുടെ മിഴികളില് .....ഭാവങ്ങളില് .....ഗൃഹാതുരത്വം നൊമ്പരം ചാലിച്ച കവിതകളില്..... ഒടുവില്
വാർദ്ധക്യത്തിന്റെ നിഴല് വീണ സായന്തനങ്ങളില് ഒരഗ്നി ശലഭമായി ...
പ്രണയത്തിന്റെ ഹോമാഗ്നിയില് ഹവിസ്സായി
സ്വയം അര്പ്പിക്കുകയായിരുന്നില്ലേ
ജീവനിലുടനീളം തേടിനടന്ന തീക്ഷ്ണമായ പ്രണയം, തികച്ചും ആകസ്മികമായി കാല്പാദങ്ങളില് സ്പർശിച്ചപ്പോള് ........
ഒരു നിമിഷം .....നദി വഴിമാറി ഒഴുകുകയായിരുന്നു ..... ഇളം തെന്നല് ഹിമവാതമമായി മാറുകയായിരുന്നു ...അതെ, ഇപ്പോള് തിരിച്ചറിയുന്നു .... ഒരഗ്നി ശലഭമായി ...പ്രണയത്തിന്റെ ഹോമാഗ്നിയില് ഹവിസ്സായി സ്വയം അര്പ്പിക്കുകയായിരുന്നില്ലേ
0 comments:
Post a Comment